KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 7 June 2013

ജനാഭിലാഷ വിദ്യാഭ്യാസം


വീണ്ടുമൊരു അധ്യയവര്‍ഷമെത്തി!

അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും അക്കാദമിക പ്രവര്‍ത്തങ്ങളിലേക്കും അുഭവപ്രതിപ്രവര്‍ത്തങ്ങളിലേക്കുമുള്ള ചുവടുമാറ്റം.
വിദ്യാഭ്യാസത്തോളം പ്രസക്തമായ മറ്റൊരു സംഗതിയുണ്ടോ? സ്കൂള്‍ വിദ്യാഭ്യാസമാണേല്‍ പറയാനുമില്ല.  മുഷ്യ വികാസ ചരിത്രത്തിലെ ഏറ്റവും നിയാമകമായ പ്രായം അവന്റെ കുട്ടിത്തം തന്നെയാണ്.  കണ്ടും കേട്ടും തൊട്ടറിഞ്ഞും സഹവസിച്ചും നേടുന്ന അുഭവങ്ങളെ തന്റെ മുഴുജീവതത്തിനൊരുക്കി വെക്കുന്ന കരുതലിന്റെയും തിരുശേഷിപ്പിന്റെയും ബാലപാഠങ്ങള്‍ കരുപിടിപ്പിക്കുന്നത് ഈയൊരു പ്രായത്തിലാണ്.  സ്വാഭാവ സ്പഷ്ടീകരണവും പെരുമാറ്റ ശീലങ്ങളും സാമൂഹികരണത്തിന്റെ നിമിത്തങ്ങളുമെല്ലാം ഇവിടെ നിന്നാണ് രൂപപ്പെടുന്നത്. 
ക്ളാസുകളില്‍ നിശബ്ദമാക്കപ്പെട്ടിരുന്ന കുട്ടിയുടെ ശബ്ദം പൊങ്ങിവരികയും സദാമുഴങ്ങിയിരുന്ന ടീച്ചറിന്റെ ശബ്ദം മങ്ങി, സൌണ്ട് ഗ്രാഫ് താഴുകയും ചെയ്യുകയെന്നതായിരുന്നു കുട്ടി കേന്ദ്രീകൃത സമീപത്തിന്റെ കാതല്‍.  കേട്ടുപഠിക്കുന്നതിക്കോള്‍ ഫലപ്രദം കണ്ടും ചെയ്തും പഠിക്കലിലാണെന്ന കണ്ടെത്തല്‍.  പ്രായോഗവല്കരണമില്ലാത്ത ഒരു സിദ്ധാന്തത്തിനും നില നില്‍പില്ലെന്ന അുമാമായിരുന്നു ആക്ടിവിറ്റി ഓറിയന്റഡിന്റെ അടിസ്ഥാം.
വര്‍ഷങ്ങളിലൂടെ നാം ബഹുദൂരം മുന്നോട്ട് പോയി.  മിനിമം ലവലില്‍ നിന്നും ഡി.പി.ഇ.പി.യിലൂടെ റിവൈസ്ഡ് കരിക്കുലത്തിലൂടെ ഇപ്പോഴത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലെത്താന്‍ ഒന്നര വ്യാഴവട്ടക്കാലമെടുത്തു.  ഇനി പിറകോട്ട് പോവാനാവില്ല.  ഇതുപോലെ മുന്നോട്ട് പോയതുകൊണ്ട് കാര്യവുമില്ല.  എസ്.എസ്.എല്‍.സി. റിസള്‍ട്ട് വേളയിലുയര്‍ന്ന സംശയം.. സി.ഇ മാര്‍ക്കിന്റെ തണലില്‍ വേണോ കൂട്ടപ്പാസ്? ഭാഗിക ശരിയുടെ ല്ലൊരംശം വന്നു ചേരാവുന്ന സംശയം. പത്തു കഴിഞ്ഞിട്ടും അക്കവും അക്ഷരവും ഉറക്കാത്ത മുതിര്‍ന്ന വിദ്യാര്‍ത്ഥി പൌരന്‍മാര്‍! ഇത് നാടിന്റെ ശാപമല്ലേ.  
ഉത്തരവാദികളാരെന്ന് കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു സ്വയം വിമര്‍ശനത്തീനു അധ്യാപക സമൂഹം തയ്യാറായേ തീരൂ.  പരീക്ഷകളില്‍ തോല്‍ക്കുന്നതും തോല്‍പ്പിക്കുന്നതും ല്ല കാര്യമല്ല.  എല്ലാവരും ജയിക്കുകയാണ് വേണ്ടത്.  ജയത്തിന്റെ മേന്മയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെങ്കിലും ജയിക്കുകയും തോല്‍ക്കുകയും ഇല്ലാത്ത ഒരവസ്ഥയാണ് ഗ്രേഡിംഗിന്റെ പരിപൂര്‍ണ്ണത.  അതിലേക്കാണ് മുക്ക് മടങ്ങാുള്ളത്.  ബുദ്ധിയുടെ ഒരു കോണിലൊതുങ്ങിയിരുന്ന വൈജ്ഞാനിക മേഖലയെ ബുദ്ധിയുടെ ബഹുമുഖ തലങ്ങള്‍ പ്രയോജപ്പെടുത്തും വിധം പുരെഴുത്തിനു വിധേയമാക്കുകയും, അവ പരിഗണിച്ച് പഠപ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയുമായിരുന്നല്ലോ ഗ്രേഡിംഗിലൂടെ ചെയ്തത്.  ഭാഷയും ഗണിതവും ശാസ്ത്രവുമെല്ലാം നിത്യജീവിതവുമായി ബന്ധിപ്പിച്ചതും കുട്ടിയുടെ പഠപ്രവര്‍ത്തങ്ങള്‍ക്ക് അുപൂരകമായതും പുതിയ അുഭവമായി.  ഈ പഠാനുഭവങ്ങളിലൂടെ കുട്ടിയിലുണ്ടായ വര്‍ത്തുളമായ മാറ്റം അഭിലഷണീയമായ സ്വഭാവ വ്യത്യാസങ്ങളെല്ലാം ഇവാലുവേറ്റ് ചെയ്തും പ്രോജക്ട്, അസയ്ന്റ്മെന്റ്, സെമിനാര്‍, ഫീല്‍ഡ് ട്രിപ്പ്, ഇവിയിലൂടെയെല്ലാം പഠിതാവ് വിജ്ഞാം ആര്‍ജിക്കുന്നത് വിലയിരുത്തിയും റിക്കാര്‍ഡുകളും പോര്‍ട്ട് പോളിയോകളും പരിശോധിച്ചും ഫോര്‍മാറ്റീവ് ഇവ്വാലേഷു കുട്ടിയെ നിരന്തരം വിധേയമാക്കുന്നു.  വര്‍ഷാവസാം സമ്മേറ്റീവും.... ഈ ഘട്ടങ്ങളിലെല്ലാം കടന്നു പോയ ഒരു കുട്ടിക്ക് പരമാവധി സ്കോര്‍ ലഭിക്കുന്നതില്‍ തെറ്റില്ല.  പക്ഷെ ഓരോ ഘട്ടത്തിലും കുട്ടി അവശ്യം നേടേണ്ടത് നേടിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും അധ്യാപകര്‍ക്കുണ്ട്.  ഫലപ്രദമായ ഗ്രേഡിംഗിലേക്ക് തിരിച്ച് ടത്തം അിവാര്യമായിരിക്കുന്നു.    എങ്ങിയൈന്നാല്‍


  • ഉള്ളടക്കവും വിനിമയവും, ഫലവത്താകാനായി ടീച്ചര്‍ ടത്തുന്ന ഇടപെടലുകള്‍ക്ക് കൃത്യമായ ദിശാബോധം.
  • ക്ളാസ് റൂം മാനേജുമെന്റിലെ വൈദഗ്ധ്യം
  • ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോജിയുടെ അര്‍ഥപൂര്‍ണ്ണമായ പ്രയോഗം.
  • ടീച്ചര്‍ മാനുവലിനു പകരം ടീച്ചര്‍ ടെക്സ്റ്
  • എല്ലാ കുട്ടികള്‍ക്കും ഉള്ളടക്കവും, പ്രക്രിയയും ഉറപ്പാക്കല്‍.
  • എല്ലാ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും പരിഗണ.
  • കുട്ടിയുടെ പഠപുരോഗതി വിലയിരുത്തുകയും ശാസ്ത്രീയമായി രേഖപ്പെടുത്തലും.
  • പഠപുരോഗതി സംബന്ധിച്ച വിവരങ്ങല്‍ ശേഖരിക്കലും, അപഗ്രഥിക്കലും, വ്യാഖ്യാനിക്കലും.


അങ്ങഅര്‍ത്ഥവത്തായ സമീപങ്ങളിലൂടെ, ഗ്രേഡിംഗിന്റെ ആത്മാവിതെേടിയുള്ള ഒരു തിരിച്ചുപോക്ക് മാത്രമേ ഇി മുക്ക് കരണീയമായുള്ളൂ.
ാളജ് സമൂഹവും വിദ്യാലയവും
മുഷ്യ വ്യവഹാരങ്ങളത്രയും വിജ്ഞാം നിയന്ത്രിക്കുകയും വ്യക്തികളും  വ്യക്തികളും തമ്മിലും രാഷ്ട്രവും രാഷ്ട്രവും തമ്മിലും വിജ്ഞാക്കൈമാറ്റം ടക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വമായ  ഒരു ഘട്ടത്തെയാണ് നാം  നേരിടുന്നത്. ഇതിന്റെ പ്രതിഫലം ക്ളാസുമുറികളിലുമുണ്ട്. വിജ്ഞാക്കൈമാറ്റത്തിന്റെ ബാലപാഠങ്ങള്‍ പാഠശാലകളിലൊരുക്കുമ്പോള്‍ ടീച്ചറിന്റെ റോള്‍ ഏറെ വലുതാണ്. അവശ്യാുസരണ വിദ്യാഭ്യാസത്തിലൂന്നിയുള്ള പുതിയ കാഴ്ചപ്പാടുകള്‍ക്ക് നിറം ല്‍കാന്‍ മാജ്േമെന്റ് ട്രിൈങ്ങും അധ്യാപക പരിശീലവും ലഭിച്ച ടീച്ചറിു സാധിക്കേണ്ടതുണ്ട്. ലഭ്യമായ അുഭവങ്ങള്‍ പകര്‍ത്തുന്നതിനും, പുതിയ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്നതിനും  നാം  തയ്യാറാവണം.
പഠിതാവിു ല്‍കുന്ന പഠാുഭവങ്ങളിലൂടെ അടിസ്ഥാപുൈണി കുട്ടി നേടിയെന്നു ഉറപ്പ് വരുത്താനും  ടീച്ചറികാൈണ്ട് മാത്രം അതാവുന്നില്ലെങ്കില്‍ മറുമരുന്ന് തേടാനും  ഇിയും അമാന്തിച്ചു നിന്നുകൂട. അതേപോലെ ഐ.ടി എാബ്ള്‍ഡ്ലേക്കും വെര്‍ച്വല്‍ ക്ളാസുമുറികളിലേയ്ക്കും എത്തി ാക്കാന്‍ ഇപ്പോഴും എത്രപേര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഒരാത്മ പരിശോധ ടത്തിയേ തീരൂ.
വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി മാറിയ രാജ്യമാണ് മ്മുടേത്. സംസ്ഥാത്തും 2011 മുതല്‍ നിയമമാക്കി. പലതും ടപ്പാക്കി. അദ്ധ്യാപകരുടെ സ്വാതന്ത്യ്രമെന്നത് പഠപ്രവര്‍ത്തങ്ങളിലും കുട്ടിയുടെ അവകാശങ്ങളിലും തട്ടി പരിമിതപ്പെട്ടു കഴിഞ്ഞു. ഇിkയും നാം  ഉണര്‍ന്നില്ലെങ്കില്‍ അപരിഹാര്യമായ ഒരു പതത്തിലേക്ക് നാടു 'ീങ്ങും'. കാരണം അധ്യാപക നിലവാരത്തേക്കാളും മീതെ ഒരു നാടും പോവില്ല. വ്യത്യസ്തവും ആകര്‍ഷകവുമായ മൊഡ്യൂളില്‍ സംഘര്‍ഷരഹിതവും അkയാസകരവും നേതൃഗുണസിദ്ധിയുള്ളതുമായ ഒരു മാനേജ്മെന്റ് ട്രെയിനിഗ് മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അദ്ധ്യാപക പാക്കേജിന്റെ മാസ്മരികതയില്‍ അഭിരമിച്ചു കഴിയുന്ന അദ്ധ്യാപക സമൂഹമേ, കാലിടിയില്‍ മണ്ണൊലിച്ച് പോകുന്നത് കാണാതെ പോകരുത്. 
സഫലബോധവും സമര്‍പ്പിത മുന്നേറ്റവുമെന്ന ആശയത്തിലൂന്നി മാറ്റത്തിന്റെ തിരികൊളുത്താം മുക്ക്..  ജാഭിലാഷ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാം.. KSTU വില്‍ അണിചേരുക, അംഗങ്ങളാകുവിന്‍.....

1 comment: